-
ക്ഷി
- നാ.
-
നഷ്ടം
-
വാസസ്ഥലം
-
ഗതി, ഗമനം
-
കാശി1
- വി.
-
സൂര്യൻ
-
പ്രകാശിക്കുന്ന
-
ആറ്റുദർഭ
-
ചുമ
-
കാശി2
- നാ.
-
തിരികെവരാതെ പോയിമറയുക
-
തീർഥാടനം നടത്തുക. "കാശിക്കുപോയാലും കർമം തുലയുകയില്ല" (പഴ.)
-
കഷി
- വി.
-
അനർഥമുണ്ടാക്കുന്ന, ഉപദ്രവിക്കുന്ന
-
ഋഭുക്ഷാ(വ്), -ക്ഷി.
- നാ.
-
ഋഭുക്കളോടൊന്നിച്ചു വസിക്കുന്നവൻ, ദേവേന്ദ്രൻ
-
കാശ്
- നാ.
-
സ്വർണം
-
ചെമ്പുനാണയം
-
നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹൻ, കൊച്ചിക്കാശ് ഇത്യാദി
-
പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
-
രൊക്കം
-
കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവിൽക്കുക
-
കാസു, കാശു
- നാ.
-
ഭക്തി
-
രോഗം
-
പ്രകാശം, ശോഭ
-
ബുദ്ധി
-
വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
-
അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
-
കശ3
- നാ.
-
കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
-
കശ4
- നാ.
-
കടിഞ്ഞാൺ
-
ചമ്മട്ടി
-
ചമ്മട്ടികൊണ്ടുള്ള അടി
-
കയറ്, ചരട്
-
മാംസരോഹിണി
-
കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
-
കശ1
- -
-
"കശക്കുക" എന്നതിൻറെ ധാതുരൂപം.